തമിഴ് ക്ലാസിക്കുകളിൽ
യോദ്ധാക്കളുടെ കായിക വിനോദം. തമിഴുനാട്ടിൽ മാട്ടുപ്പൊങ്കൽ ദിനത്തിലാണ് ഇതു നടത്തുന്നത്.
പ്രാചീന കാലത്ത് പെൺകുട്ടികൾക്ക് വരനെ തിരഞ്ഞെടുക്കാൻ നടത്തിയിരുന്ന ' എഴുതഴുവതൽ' മത്സരത്തിൽ നിന്നും
തുടക്കം. പോരിനിറങ്ങുന്ന കാളകളെ പിടിച്ചു നിർത്തുന്നവനാണു വരൻ
ജെല്ലി കെട്ട്
ജല്ലി ,കെട്ട് എന്നീ വാക്കുകളിൽ
നിന്നാണ് ഈ പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സ്വർണ്ണം/ വെള്ളി നാണയത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
മരണക്കളി
രണ്ടു പതിറ്റാണ്ടിനിടെ
കൊല്ലപ്പെട്ടത് 200 പേർ,
2004ൽ 5 മരണം, നൂറിലേറെ പേർക്കു
പരിക്ക്
( മലയാള മനോരമ 2016 ജനുവരി 13 ബുധൻ )
No comments:
Post a Comment